ജയ്പൂര്‍ സ്ഫോടന കേസ് ; പ്രതികള്‍ക്ക് വധശിക്ഷ
ജയ്പൂര്‍: 2008ലെ ജയ്പൂര്‍ സ്ഫോടന കേസ് പ്രതികള്‍ക്ക് വധശിക്ഷ. കേസില്‍ വിചാരണ നടത്തിയ പ്രത്യേക കോടതിയുടേതാണ് വിധി. സ്ഫോടനത്തില്‍ 70ഓളം പേര് മരിക്കുകയും 185 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരായ സവര് അസ്മി, മുഹമ്മദ് സയിഫ്, സയ്ഫുര്‍ റഹ്മാന്, സല്മാന് എന്നിവര്‍ക്കാണു രാജസ്ഥാന് കോടതി വധശിക്ഷ വിധിച്ചത്.
പ്രതികള്‍ കുറ്റക്കാരാണെന്നു കോടതി ബുധനാഴ്ച കണ്ടെത്തിയിരുന്നു. ഒരാളെ കുറ്റവിമുക്തനാക്കുകയും ചെയ്തു. ഷഹബാസ് ഹുസൈനെയാണു കോടതി വെറുതേവിട്ടത്. 2008 മെയ് 13നാണ് സ്ഫോടനമുണ്ടായത്.
മാനക് ചൗക് പൊലീസ് സ്റ്റേഷനില്‍ സ്ഫോടനം നടത്തിയതിനാണ് മുഹമ്മദ് സെയ്ഫിനെ ശിക്ഷിച്ചത്. ചാന്ദ്പോലെ ഹനുമാന് ക്ഷേത്രത്തില്‍ സ്ഫോടനം നടത്തിയതിനാണ് മുഹമ്മദ് സര്‍ഫാസ് ആസ്മിക്കെതിരെ ശിക്ഷ വിധിച്ചത്. സാങ്കനേരി ഹനുമാന് ക്ഷേത്രത്തിലെ സ്ഫോടനത്തിന് മുഹമ്മദ് സല്‍മാനും ബോംബ് നിര്‍മ്മിച്ചതിന് സെയ്ഫുറഹ്മാന്‍ അന്‍സാരിയേയും കുറ്റക്കാരനെന്ന് കണ്ടെത്തി.
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
Leave a Reply