ചികിത്സിക്കാന്‍ പണമില്ല: ജെറ്റ് എയര്‍വേസ് ജീവനക്കാരന് ആത്മഹത്യ ചെയ്തു
ചികിത്സിക്കാന്‍ പണമില്ല: ജെറ്റ് എയര്‍വേസ് ജീവനക്കാരന് ആത്മഹത്യ ചെയ്തു
ജെറ്റ് എയര്‍വേസ് ജീവനക്കാരന് ആത്മഹത്യ ചെയ്തു. രോഗവും കടബാധ്യതയും മൂലം ഡിപ്രഷനിലായിരുന്നു ജെറ്റ് എയര്‍വേസിലെ മുതിര്‍ന്ന ടെക്നീഷനായ ഷൈലഷേ സിംഗ്.
മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ച നാല് നില കെട്ടിടത്തിന്റെ ടെറസില്‍ നിന്നും ഇയാള്‍ താഴേയ്ക്ക് ചാടുകയായിരുന്നു.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍വ്വീസ് പൂര്‍ണ്ണമായും നിര്‍ത്തിവെച്ച ജെറ്റ് എയര്‍വേസ് നാല് മാസത്തോളമായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിരുന്നില്ല.
ക്യാന്‍സര്‍ രോഗബാധിതനായ ഷൈലേഷ് കീമോതെറാപ്പി ചെയ്തുവരികയായിരുന്നു. ഇയാള്‍ക്ക് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ണ്ടായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. ഷൈലേഷിന്റെ മകനും ജെറ്റ് എയര്‍വേസിലാണ് ജോലി ചെയ്തിരുന്നത്.
- നോട്ട് നിരോധന വാർത്ത; സാമ്പത്തിക കേരളത്തെ ഞെട്ടിച്ചു
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
Leave a Reply
You must be logged in to post a comment.