വനിതാ പോലീസുകാരെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റില്‍
തൃശ്ശൂര്‍ : വനിതാ പോലീസ് സ്റ്റേഷന്, ഹെല്‍പ്പ് ലൈന്‍ നമ്പറുകളിൽ വിളിച്ച് വനിതാ പോലീസുകാരെ അസഭ്യം പറയുന്നത് പതിവാക്കിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം തുമ്പ പുറമ്പോക്ക് വീട്ടില്‍ ജോസിനെ (29)യാണ് തൃശ്ശൂര്‍ എ സി പി വി കെ രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
വനിതാ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ഫോണില്‍ അസഭ്യം വിളിക്കുന്നത് മൂന്ന് മാസമായി ഇയാൾ തുടരുകയായിരുന്നു. എസ് ഐ സിന്ധുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
കേരളത്തിലെ വനിതാ പോലീസ് സ്റ്റേഷനുകള്‍, പിങ്ക് പോലീസ്, വനിതാ ഹെല്‍പ്പ് ലൈന്‍, വനിതാ സെല്‍ എന്നീ ഓഫീസുകളിലേക്കും വനിതാ പേലീസുകാരുടെ ഔദ്യോഗിക നമ്പറുകളിലേക്കും വിളിച്ച് അസഭ്യം പറയുകയാണ് ഇയാളുടെ പതിവ്. തിരുവനന്തപുരം ജില്ലയില്‍ ഇയാളുടെ പേരില്‍ പതിനഞ്ചും എറണാകുളത്തും തൃശ്ശൂര്‍ സിറ്റിയിലും രണ്ടുവീതവും കേസുകളുണ്ട്.
ഐ പി എസ് ഉദ്യോഗസ്ഥയെ അസഭ്യം വിളിച്ചതിനും ഇയാളുടെ പേരില്‍ കേസുണ്ട്. നിരവധി മൊബൈല്‍ ഫോണ്‍ നമ്ബരുകളില്‍ നിന്നാണ് ഇയാള്‍ ഫോണ്‍ ചെയ്തിരുന്നത്. എ എസ് ഐ അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മനോജ് എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.
- നോട്ട് നിരോധന വാർത്ത; സാമ്പത്തിക കേരളത്തെ ഞെട്ടിച്ചു
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
Leave a Reply
You must be logged in to post a comment.